ഉത്തരവാദിത്വപ്പെട്ട ഒരാള്‍ എന്ന നിലയിലും 14 വയസുള്ള മകളുടെ പിതാവ് എന്ന നിലയിലും വാര്‍ത്തകേട്ട് താന്‍ വല്ലാതെ വേദനിക്കുകയും അസ്വസ്ഥനാവുകയും ചെയ്തു. ഒരു ഘട്ടത്തിലും നിയമം സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷ അവകാശം നിഷേധിക്കാൻ താന്‍ ശ്രമിച്ചിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തിൽ ഗോവ പൊലീസ് മുന്‍പന്തിയിലാണ്.